ബ്രോണ്ടി കുടുംബത്തിന്റെ ദേശം
പച്ചപ്പിന്റെ പറുദീസയായ പടിഞ്ഞാറൻ യോർക്ക്ഷയറിലെ ഹാവോർത്ത്
ബ്രോണ്ടി കുടുബത്തിന്റെ ദേശം എന്നറിയപ്പെടുന്നു.ബ്രോണ്ടി നോവലുകൾ
പോലെ രസകരവും വികാരഭരിതവുമാണ് ബ്രോണ്ടി കുടുംബത്തിന്റെ കഥയും.
1820 ശീതകാലത്താണ് പാട്രിക് ബ്രോണ്ടി എന്ന വികാരി അച്ചനും മരിയ എന്ന
മസ്കിയാമ്മയും ഹാവോർത്ത് പള്ളിയിൽ ചാർജ് എടുക്കുന്നത്.5 പെൺകുഞ്ഞുങ്ങൾ
അന്നവർക്കുണ്ടായിരുന്നു.പെനിസ്റ്റോൺ കുന്നിലെ തുറസ്സായ സ്ഥലമായിരുന്നു
വികാരിയച്ചന്റെ താമസസ്ഥലം എങ്കിലും അനാരോഗ്യകരമായ ചുറ്റുപാടായിരുന്നു.
അക്കാലത്ത് തദ്ദേശവാസികളിൽ നല്ല പങ്കും 25 പ്രായത്തിനു മുമ്പേ മരണമടഞ്ഞിരുന്നു.
(ക്ഷയ രോഗത്തിനു ചികിൽസ കണ്ടു പിടിക്കുന്നതിനു മുൻപുള്ള കാലം .ദേശവാസികളിൽ
നല്ല പങ്കും ക്ഷയ രോഗബാധിതർ ആയിരുന്നിരിക്കും,ബ്രോണ്ടി സഹോദരികാർക്കെല്ലാം
ക്ഷയം പിടിച്ചിരുന്നു.അതായിരുന്നു അകാല മരണങ്ങളുടെ കാരണം).
ഹാവോർത്തിൽ താമസ്സമായി 18 മാസങ്ങൾക്കുള്ളിൽ മൂത്ത കുട്ടികൾ രണ്ടും മരണമടഞ്ഞു.
4 വർഷം കഴിഞ്ഞു 11 കാരി മരിയയും 10 കാരി എലിസബേത്തും മരണമടഞ്ഞു.
രോഗദിനങ്ങളായിരുന്നോ സ്കൂൾദിനങ്ങളായിരുന്നു ബ്രോണ്ടി അച്ചന്റെ കുട്ടികൾക്കു കൂടുതൽ കിട്ടിയതെന്നു പറയാനാവില്ല.
]കുട്ടികൾ വികാരിഅച്ചന്റെ പാർപ്പിടത്തിനു ചുറ്റുമുള്ള നയനമനോഹര കാഴ്ചകൾ കണ്ടു ചുറ്റിക്കറങ്ങിയിരുന്നു.അവരിൽ
ചിലർ സ്കൂൾ ടീച്ചർമാരായി.1840 ല് എല്ലാവരും വീട്ടിൽ ഒന്നിച്ചു താമസ്സമായി.ഇക്കാലത്താണ് അവരെല്ലാം എഴുതി
തുടങ്ങുന്നത്.
പച്ചപ്പിന്റെ പറുദീസയായ പടിഞ്ഞാറൻ യോർക്ക്ഷയറിലെ ഹാവോർത്ത്
ബ്രോണ്ടി കുടുബത്തിന്റെ ദേശം എന്നറിയപ്പെടുന്നു.ബ്രോണ്ടി നോവലുകൾ
പോലെ രസകരവും വികാരഭരിതവുമാണ് ബ്രോണ്ടി കുടുംബത്തിന്റെ കഥയും.
1820 ശീതകാലത്താണ് പാട്രിക് ബ്രോണ്ടി എന്ന വികാരി അച്ചനും മരിയ എന്ന
മസ്കിയാമ്മയും ഹാവോർത്ത് പള്ളിയിൽ ചാർജ് എടുക്കുന്നത്.5 പെൺകുഞ്ഞുങ്ങൾ
അന്നവർക്കുണ്ടായിരുന്നു.പെനിസ്റ്റോൺ കുന്നിലെ തുറസ്സായ സ്ഥലമായിരുന്നു
വികാരിയച്ചന്റെ താമസസ്ഥലം എങ്കിലും അനാരോഗ്യകരമായ ചുറ്റുപാടായിരുന്നു.
അക്കാലത്ത് തദ്ദേശവാസികളിൽ നല്ല പങ്കും 25 പ്രായത്തിനു മുമ്പേ മരണമടഞ്ഞിരുന്നു.
(ക്ഷയ രോഗത്തിനു ചികിൽസ കണ്ടു പിടിക്കുന്നതിനു മുൻപുള്ള കാലം .ദേശവാസികളിൽ
നല്ല പങ്കും ക്ഷയ രോഗബാധിതർ ആയിരുന്നിരിക്കും,ബ്രോണ്ടി സഹോദരികാർക്കെല്ലാം
ക്ഷയം പിടിച്ചിരുന്നു.അതായിരുന്നു അകാല മരണങ്ങളുടെ കാരണം).
ഹാവോർത്തിൽ താമസ്സമായി 18 മാസങ്ങൾക്കുള്ളിൽ മൂത്ത കുട്ടികൾ രണ്ടും മരണമടഞ്ഞു.
4 വർഷം കഴിഞ്ഞു 11 കാരി മരിയയും 10 കാരി എലിസബേത്തും മരണമടഞ്ഞു.
രോഗദിനങ്ങളായിരുന്നോ സ്കൂൾദിനങ്ങളായിരുന്നു ബ്രോണ്ടി അച്ചന്റെ കുട്ടികൾക്കു കൂടുതൽ കിട്ടിയതെന്നു പറയാനാവില്ല.
]കുട്ടികൾ വികാരിഅച്ചന്റെ പാർപ്പിടത്തിനു ചുറ്റുമുള്ള നയനമനോഹര കാഴ്ചകൾ കണ്ടു ചുറ്റിക്കറങ്ങിയിരുന്നു.അവരിൽ
ചിലർ സ്കൂൾ ടീച്ചർമാരായി.1840 ല് എല്ലാവരും വീട്ടിൽ ഒന്നിച്ചു താമസ്സമായി.ഇക്കാലത്താണ് അവരെല്ലാം എഴുതി
തുടങ്ങുന്നത്.
No comments:
Post a Comment